മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ 10 റെസിഡന്റ് ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിൽ പ്ലാസ്റ്റിക്ക് സർജറി വിഭാഗത്തിലെ മലയാളി ഡോക്ടറും ഉൾപ്പെട്ടതായി സൂചനയുണ്ട്.
ഒരു നഴ്സിന്റെ നിലഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സക്കായി ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റി.
രോഗം സ്ഥിരീകരിച്ച നഴ്സുമാരേ രാജീവ്ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഡല്‍ഹി സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൊറോണ ജാഗ്രത പുലര്‍ത്തുന്ന കാര്യത്തില്‍ ഒട്ടും നിഷ്കര്‍ഷ പുലര്‍ത്തിയി ല്ലെന്നാരോപിച്ച് യുനൈറ്റഡ് നഴ്സസ് അസ്സോസ്സിയേഷന്‍ ആരോപിച്ചു